To advertise here, Contact Us



'എന്റെ കുഞ്ഞങ്ങനെ ചെയ്യില്ല, അവളെ കൊന്നതാ' ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ രക്ഷിതാക്കള്‍


1 min read
Read later
Print
Share

മദ്രാസ് ഐ.ഐ.ടി. വിദ്യാര്‍ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തതിനുപിന്നില്‍ ഈസ്ഥാപനത്തിലെ അധ്യാപകനെന്ന് രക്ഷിതാക്കളുടെ ആരോപണം. ഫാത്തിമയുടെ ഫോണില്‍നിന്ന് ലഭിച്ച സന്ദേശങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്ന് പിതാവ് അബ്ദുള്‍ ലത്തീഫ്, കൊല്ലം മേയര്‍ വി. രാജേന്ദ്രബാബു എന്നിവര്‍ ആരോപിച്ചു. മരണത്തിന് ഈ അധ്യാപകനാണ് ഉത്തരവാദിയെന്ന് ഫാത്തിമ ലത്തീഫ് രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് ഫാത്തിമയെ ഐ.ഐ.ടി. ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

To advertise here, Contact Us
Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us