കൂടത്തായിയിലെ ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയേയും സിലി വധക്കേസില്‍ എം.എസ്.മാത്യുവിനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആല്‍ഫൈനെ ജോളി കൊന്നത് ഭാവിയില്‍ ബാധ്യതയാകാതിരിക്കാനാണെന്ന് പോലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നുണ്ട്. നവംബര്‍ ആദ്യ ആഴ്ച ഷാജു ഉള്‍പ്പടെ നാല് സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ കോടതി നോട്ടീസ് അയച്ചു.
Share this Article
Related Topics